ചന്ദ്രഗിരിപ്പുഴയുടെ മധ്യത്തില്‍ ശ്രീകൃഷ്ണന്‍റെ കല്‍വിഗ്രഹവും ക്ഷേത്രാവശിഷ്ടങ്ങളും ദൃശ്യമായി 🔰🛕


കാസര്‍ഗോഡ്: നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അടുക്കത്താട്ടി എന്ന സ്ഥലത്ത് വേനലില്‍ വറ്റിവരണ്ട ചന്ദ്രഗിരിപ്പുഴയുടെ മധ്യത്തില്‍ ശ്രീകൃഷ്ണന്‍റെ കല്‍വിഗ്രഹവും ക്ഷേത്രാവശിഷ്ടങ്ങളും ദൃശ്യമായി.

മുത്തുമാലകളും രത്‌നകമണ്ഡലങ്ങളും പൊന്നരഞ്ഞാണവും കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിന് മൂന്നടിയോളം ഉയരമുണ്ട്. വിഗ്രഹത്തിന്‍റെ വലതു കയ്യിലുള്ളത് ചമ്മട്ടിയും ഇടതുകയ്യില്‍ താമരമൊട്ട് പോലെയുമാണുള്ളതെങ്കിലും ഗോശാല കൃഷ്ണന്‍ ആണ് വിഗ്രഹമെന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം തന്ത്രി കടിയക്കോല്‍ തുഫന്‍ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണന് സാമ്യതയുള്ള വിഗ്രഹത്തിന്‍റെ വലതുകൈയില്‍ കാലിക്കോലും ഇടതു കൈയില്‍ ശംഖും ആണെന്ന് അദ്ദേഹം പറഞ്ഞു.

പത്താം നൂറ്റാണ്ടിലെ നിര്‍മാണരീതിയോട് സാമ്യമുള്ളതാണ് വിഗ്രഹമെന്ന് പുരാവസ്തു ഗവേഷകന്‍ ഡോ.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post