വളപട്ടണം സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരിയായ വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.
2020 ഒക്ടോബർ ഒന്നുമുതൽ മുപ്പത്തിയൊന്നു വരെയുള്ള ഒരു മാസകാലയളവിൽ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Post a Comment